സുപ്രീം കോടതി വരേയെത്തിയ കര്‍ണാടകാ അതിര്‍ത്തിയടപ്പിന്‍റെ ഇരകളായി ഇന്ന് രണ്ടുപേര്‍ കൂടി മരണപ്പെട്ടു. അതിര്‍ത്തി പ്രദേശങ്ങളായ ഗോസങ്കടി ,തുമിനാട് എന്നിവിടങ്ങളിലാണ് മരണം
ജെഡിഎസ് ദേശീയ അധ്യക്ഷൻ എച്ച്. ഡി. ദേവഗൗഡയ്ക്ക് അയച്ച മറുപടി കത്തിലാണ് അതിർത്തി തുറക്കില്ലെന്ന നിലപാട് യെദ്യൂരപ്പ ആവർത്തിച്ചത്. അതിർത്തി തുറക്കുന്നത് കർണാടകയിലെ ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് ഉന്നയിക്കുന്ന വാദം.